05 August, 2013

പ്രവാസികള്‍ക്ക് മാതൃകയായി മോഹന്‍ ഇടിഞ്ഞാര്‍

0

സ്വന്തം ാടിക്കുെറിച്ച് ചിന്തിക്കാത്ത ഏതെങ്കിലും ഒരു യുകെ മലയാളി ഉണ്ടോ? താന്‍ കടന്നുപോയ ദുരന്തങ്ങളുടെയും കഷ്ടപ്പാടുകളുടെയും കാല്‍പ്പാടുകള്‍ മറന്നു കളയുന്ന ആരെങ്കിലും മുക്കിടയില്‍ ഉണ്ടോ? ഉണ്ടാകില്ലെന്നു തീര്‍ച്ച. എന്നാല്‍ അവധിക്കു ാട്ടില്‍ പോകുമ്പോള്‍ ആഢംബരം കാണിക്കുകയല്ലാതെ സ്വന്തം ാടിു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? അഥവാ അതിു ശ്രമിച്ചിട്ടുണ്ടോ? മോഹന്‍ദാസ് എന്ന ഈ യുകെ മലയാളിയുടെ കഥ കേള്‍ക്കുമ്പോള്‍ എങ്കിലും ഇത് ചിന്തിക്കുക.

തിരുവന്തപുരം ജില്ലയിലെ ഇടിഞ്ഞാര്‍ എന്ന ഗ്രാമത്തില്‍ ിന്നുള്ള ഏക യുകെ മലയാളിയാണ് മോഹന്‍ദാസ് എന്ന ഈ ഷെഫ്. തന്റെ ഗ്രാമത്തില്‍ ിന്നും വേറെ രാജ്യങ്ങളിലും അധികം മലയാളികള്‍ ഉള്ളതായി മോഹന്‍ദാസ്ി അറിയില്ല. തന്റെ ാടിു വേണ്ടി യുകെയിലെ ചില സംഘടകളും സന്നദ്ധപ്രസ്ഥാങ്ങളും ടത്തുന്ന ചാരിറ്റി വര്‍ക്കിക്കുെറിച്ച് ബ്രിട്ടീഷ് മലയാളിയിലൂടെയാണ് മോഹന്‍ദാസ് ആദ്യം അറിയുന്നത്. ാട്ടില്‍ തന്നാല്‍ ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങളെല്ലാം മുമ്പേ ചെയ്തുകൊണ്ടിരുന്ന മോഹന്‍ദാസി ബ്രിട്ടീഷ് മലയാളിയി(http://britishmalayali.co.uk)ല്‍ വന്ന ഇടിഞ്ഞാര്‍ മാഹാത്മ്യങ്ങള്‍ കണ്ണു തുറപ്പിച്ചു. വ്യത്യസ്ഥമായി എന്തെങ്കിലുംചെയ്യും എന്നു പ്രതിജ്ഞ എടുത്താണ് മോഹന്‍ദാസ് ഇക്കുറി ാട്ടില്‍ അവധിക്ക് പോയത്. 

പട്ടിണിയും പരിവട്ടവും ിറഞ്ഞ തന്റെ ഗ്രാമത്തെ തേടി അകോയിരം മൈലുകള്‍ അകലെയുള്ള ബ്രിട്ടിഷുകാര്‍ ഉള്‍പ്പെടെയുള്ള സുമസ്സുകള്‍ രംഗത്തെത്തിയത് മുതല്‍ മോഹന്‍ദാസ് വല്ലാത്തൊരു മാസികാവസ്ഥയില്‍ ആയിരുന്നു. എങ്ങിയുെം തന്റെ വകയായി ചെറിയൊരു സഹായം ഗ്രാമത്തില്‍ എത്തിക്കണം എന്ന് ഈ യുവാവ് ിശ്ചയിച്ചു. ബ്രിട്ടീഷ് മലയാളിയിലൂടെ ഇടിഞ്ഞാറില്‍ ടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ വായിച്ചറിഞ്ഞ ഉടന്‍ തന്നെ മോഹന്‍ദാസ് കെ സി എ പ്രവര്‍ത്തകരെയും ഇക്കാര്യം അറിയിച്ചു. എന്നാല്‍ ധസഹായം ല്‍കിയ കാര്യം ഇദ്ദേഹം അധികം ആരോടും പറഞ്ഞിരുന്നില്ല. ജീവിതത്തിലെ ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്തു തന്നെയാണ് മോഹന്‍ദാസും ബ്രിട്ടില്‍ എത്തിയത്. താന്‍ സഹായിച്ച കുരുന്നുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ബാല്യം തന്നെ ആയിരുന്നു ഇദ്ദേഹത്തിും ഉണ്ടായിരുന്നത്. ഒരു അാഥ ബാല്യത്തിു തുല്യമായിരുന്നു തന്റെ അക്കാലം എന്ന് മോഹന്‍ദാസ്ഓര്‍മ്മിക്കുന്നു. മുന്‍പും ഗ്രാമത്തിു വേണ്ടി സഹായങ്ങള്‍ ല്‍കിയിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് മലയാളിയില്‍ തന്റെ ഗ്രാമം ഫീച്ചര്‍ ചെയ്യപ്പെട്ടപ്പോള്‍ ഒരേ പോലെ സന്തോഷവും വിഷമവും തോന്നി എന്ന് മോഹന്‍ദാസ് പറയുന്നു.

മുന്‍കാലങ്ങളില്‍ ിന്ന് വത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന മോഹമാണ് ഇക്കുറി മോഹന്‍ദാസി ഇടിഞ്ഞാര്‍ സ്കൂളില്‍ എത്തിച്ചത്. കാരണം വിദ്യാഭ്യാസപരമായി പിന്നോക്കം ില്‍ക്കുന്ന തന്റെ ാടി കരകയറ്റാന്‍ സ്കൂള്‍ കൂടുതല്‍ ന്നായി പ്രവര്‍ത്തിക്കണം എന്ന ചിന്തയാണ് മോഹന്‍ദാസ് ബന്ധപ്പെട്ടവരുമായി പങ്കു വച്ചത്. രേത്തെ ആയിരത്തിലേറെ കുട്ടികള്‍ പഠിച്ചിരുന്ന ഇവിടെ ഇപ്പോള്‍ 240 കുട്ടികള്‍ മാത്രമായി. ഈ ില തുടര്‍ന്നാല്‍ സ്കൂള്‍ തന്നെ ഇല്ലാതായെക്കും. അടുത്ത വര്‍ഷത്തോടെ പ്ളസ് ടു എത്തിക്കാന്‍ കഴിഞ്ഞാല്‍ കുട്ടികള്‍ മടങ്ങി എത്തും എന്ന് പി ടി എ ഭാരവാഹികള്‍ കരുതുന്നു. എന്നാല്‍ ഇതില്ലെമായി പണച്ചിലവ് ഏറെയാണ്. ഈറ്റ വെട്ടി ഉപജീവം കഴിക്കുന്ന ദരിദ്ര വിഭാഗത്തില്‍ പെട്ടവരാണ് ഇവിടെ ഏറെയും. ാട്ടുകാരില്‍ ിന്ന് സാമ്പത്തിക സഹായം സാധ്യത വിരളം. ആദ്യമായി സ്കൂളില്‍ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും കൂടുതല്‍ ആത്മ വിശ്വാസം വളര്‍ത്താന്‍ എന്താണ് വഴി എന്ന ചിന്തയില്‍ ഹെഡ് മിസ്ട്രെസ്സ് ശോഭ ടീച്ചറിാടും പി ടി എ പ്രസിഡന്റ്# എം ജോയിയോടും സംസാരിച്ചപ്പോള്‍ ഇടിഞ്ഞാര്‍ ഗവ . ട്രെ#ബല്‍ ഹൈസ്കൂളി സഹായിക്കാന്‍ പറ്റുമോ എന്നായി ചോദ്യം. എങ്കില്‍ മുഴുവന്‍ കുട്ടികള്‍ക്കുമായി പ്രയോജപ്പെടുന്ന എന്തെങ്കിലും ചെയ്യാം എന്ന് തീരുമാമായി. അങ്ങ ഇടിഞ്ഞാര്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഐ ഡി കാര്‍ഡും ഡയറിയും സംഭാവ ല്‍കി. മുഴുവന്‍ ചിലവും വഹിക്കാന്‍ മോഹന്‍ദാസ് തയ്യാറായി. മാത്രമല്ല ഈ വര്‍ഷം മുതല്‍ സ്കൂളില്‍ ിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന രണ്ടു പേര്‍ക്ക് ഇദ്ദേഹം സ്പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും ലഭിക്കും. ഇതോടെ ജപ്രധിിധികള്‍ അടക്കമുള്ളവര്‍ ഊര്‍ജിതമായി രംഗത്തെത്തി. കഴിഞ്ഞ ആഴ്ച സ്കൂളില്‍ ടന്ന ലളിതമായ ചടങ്ങില്‍ മുഴുവന്‍ കുട്ടികളുടെയും കൈകളില്‍ മോഹന്‍ദാസിന്റെ ഉപഹാരം എത്തി. ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് ഉള്‍പ്പെടെയുള്ള ജപ്രതിിധികള്‍ ആണ് ചടങ്ങിു എത്തിയത്. 

തന്റെ ഗ്രാമത്തില്‍ ഇന്നും ാഗരികതയുടെ കടന്നു കയറ്റം ഉണ്ടാകാത്തതിാല്‍ ചെറിയൊരു സഹായം പോലും വിലമതിക്കപ്പെടുന്നുണ്ടെന്നു യു കെ യില്‍ ിസ്സാര ശമ്പളത്ത്ി ജോലി ചെയ്യുന്ന മോഹന്‍ദാസ് പറയുന്നു. സഹായിക്കാന്‍ കഴിയുന്ന തുകയുടെ വലിപ്പത്തെക്കള്‍ ആ മസ് ഉണ്ടാകണമെങ്കില്‍ മ്മള്‍ എപ്പോഴെങ്കിലും ജീവിതത്തില്‍ ബുദ്ധിമുട്ട് രിേടണം എന്നും ഇദ്ദേഹം പറയുന്നു. അല്ലാത്തവര്‍ ഒരു ഹോബിയായോ ത്യാഗം ആയോ ഒക്കെയേ ഇത്തരം പ്രവര്‍ത്തങ്ങളെ കാണൂ. താന്‍ മുന്‍പ് ിരവധി പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ തന്റെ ഗ്രാമത്തില്‍ ഉള്ളവര്‍ക്ക് പണം ല്‍കിയിട്ടുണ്ടെന്ന് അവിവാഹിതായ ഈ യുവാവ് പറയുന്നു. ഒരു പെണ്‍കുട്ടിയുടെ വിവാഹം സ്ത്രീധത്തിന്റെ പേരില്‍ മുടങ്ങുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കടം വാങ്ങി ഒരു ലക്ഷം രൂപ ല്‍കിയ അുഭവവും മോഹന്‍ദാസ് പങ്കു വച്ചു. മറ്റൊരാള്‍ക്ക് വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ പണം ഇല്ലാതെ വന്ന സാഹചര്യത്തിലും സഹായിച്ചിട്ടുണ്ട്. ഇതൊക്കെ മറ്റുള്ളവരും ചെയ്യുന്ന കാര്യങ്ങള്‍ ആണെങ്കിലും താും തന്റെ ഗ്രാമത്തില്‍ ഉള്ളവരും ഏറെയും പാവപ്പെട്ടവര്‍ ആയതിാല്‍ ഓരോ ചെറു സഹായം പോലും വിലമതിക്കാാകാത്തതായാണ് ഗ്രാമം കണക്കാക്കുന്നതെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്നെ കൊണ്ട് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും ഇന്നും ഇടിഞ്ഞാറില്‍ ഉണ്ട്. ആരെങ്കിലും സന്മസ്സുള്ളവര്‍ ഉണ്ടെങ്കില്‍ അവരോടൊപ്പം തോള്‍ ചേരാന്‍ ഇന്നും സ്വന്തമായി ഒരു വീടില്ലാത്ത മോഹന്‍ദാസ് തയ്യാറാണ്. പ്രവാസ ജീവിതത്തിന്റെ ീര്‍ച്ചുഴികളില്‍ പെട്ട് അലയവേ സ്വന്തമായുണ്ടായിരുന്ന അല്പം ഭൂമിയും അതിലെ കൊച്ചു കൂര പോലും അവകാശം സ്ഥാപിക്കാന്‍ കഴിയാതെ ഷ്ടമായ കഥയും മോഹന്‍ദാസിാപ്പമുണ്ട്.

ബ്രിട്ടീഷ് മലയാളിക്കും അഭിമാകരമാണ് ഈ ിമിഷം. ചെറിയ ഇടവേളയ്ക്കിടയില്‍ ഇത് ാലാമത്തെ തവണയാണ് ഞങ്ങള്‍ ഇടിഞ്ഞാര്‍ ഗ്രാമത്തെക്കുറിച്ച് എഴുതുന്നത്. ഇപ്സ്വിച്ചിലെ പ്രമുഖ മലയാളി സംഘട കേരള കള്‍ച്ചറല്‍ അസോസിയേഷും ബ്രിട്ടീഷ് ജീവകാരുണ്യ സംഘട ബിയന്‍ ട്രീയും ചേര്‍ന്ന് ഈ ഗ്രാമത്തെ ദത്ത് എടുത്തപ്പോഴാണ് ബ്രിട്ടീഷ് മലയാളി ആദ്യമായി ഇടിഞ്ഞാറി കുറിച്ച് എഴുതിയത്. പിന്നീട് കെ സി എ യുടെയും ബിയന്‍ ട്രീയുടെയും ഇടിഞ്ഞാറി സഹായിക്കാുള്ള പദ്ധതിയെ പറ്റിയും വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീണ്ടും ഏതാും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സഫോള്‍ക് റോട്ടറി ക്ളബിന്റെ ആഭിമുഖ്യത്തില്‍ ഈ ശ്രമത്തിു അടിത്തറ പണിയാന്‍ കെ സി എ, ബിയന്‍ ട്രീ എന്നിവയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇന്ത്യന്‍ ഈവിംഗ് എന്ന പേരില്‍ ചാരിറ്റി റ്റ്ൈ സംഘടിപ്പിച്ചപ്പോഴും ബ്രിട്ടീഷ് മലയാളി പ്രാധ്യാത്തോടെ വാര്‍ത്ത ല്‍കി. ഏകദേശം പത്തു ലക്ഷം രൂപയുടെ ജീവ കാരുണ്യ പ്രവര്‍ത്തത്ത്ി ആവശ്യമായതില്‍ 2500 പൌണ്ട് ഒറ്റ രാത്രി കൊണ്ട് കണ്ടെത്താന്‍ കെ സി എ ക്കും ബിയന്‍ ട്രീക്കും കഴിഞ്ഞിരുന്നു.
ഇടിഞ്ഞാര്‍ ഗ്രാമത്തെ ദത്തെടുത്ത് ഇപ്സ്വിച്ച് അസോസിയേഷന്‍ മാതൃകയാകുന്നു
ഇടിഞ്ഞാര്‍ ഗ്രാമത്തെ തേടി ബ്രിട്ടില്‍ ിന്നും 'ആല്‍മര' തണല്‍; ഇന്ന് ഇപ്സ്വിച്ചില്‍ മലയാളി കുടിയേറ്റത്തിന്റെ അപൂര്‍വ ചരിത്രം പിറക്കുന്നു
ഒറ്റ രാത്രി കൊണ്ട് പിരിച്ചെടുത്തത് 2500 പൌണ്ട്; ഇപ്സ്വിച്ച് മലയാളികളുടെ കരുണ ആഹ്ളാദിപ്പിക്കുന്നത് കേരളത്തിലെ ഒരു ഗ്രാമത്തെ
വിന്‍ചെസ്ററില്‍ ഏതാും വര്‍ഷമായി സാക്കുറ എന്ന ജാപ്പീസ് റസ്റോറന്റില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ് മോഹന്‍ദാസ്. ഇന്നും അധികം മലയാളികളുമായോ ഏതെങ്കിലും സംഘടയുമായോ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ പോലും സമയം ഇല്ലാതെ കഷ്ടപ്പെടുകയാണ് ഈ യുവാവ്. ഒരു ജീവിതം  കരുപ്പിടിപ്പിക്കാുള്ള ട്ടാെേട്ടം എന്നാണ് തന്റെ തിരക്കി മോഹന്‍ദാസ് വിശേഷിപ്പിക്കുന്നത്. ഉടന്‍ ാട്ടിലെത്തി ജീവിത പങ്കാളിയെ കണ്ടെത്തും മുന്നേ ഒരു ആഗ്രഹം കൂടി ഉണ്ട് ഇദ്ദേഹത്തിു. തന്റെ മരണശേഷം ശരീര അവയവങ്ങളും മറ്റും ദാം ചെയ്യാുള്ള സമ്മത പത്രം ഒപ്പിട്ടു അധികാരികള്‍ക്ക് കൈമാറണം എന്നാണ് ഇപ്പോള്‍ മോഹന്‍ദാസ് ചിന്തിക്കുന്നത്. ഈ  യുവാവിന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ ിങ്ങളുടെ ല്ല വാക്കുകള്‍ക്ക് കഴിയും എന്ന് തീര്‍ച്ച. മോഹന്‍ദാസി അഭിന്ദിക്കാന്‍ താഴെ ഉള്ള കമന്റ് ബോക്സ് ഉപയോഗിക്കം.